ന്യൂഡൽഹി: രണ്ടാം മോദി സർക്കാറിന്റെ ആദ്യ സമ്പൂർണ ബജറ്റിൽകേരളത്തിലെ നിരവധി പൊതുമേഖലാ സ്ഥാപനങ്ങൾക്ക് തുക വകയിരുത്തി.റബ്ബർ ബോർഡിന് 221.34 കോടി രൂപയും കോഫി ബോർഡിന് 225 കോടിയും ബജറ്റിൽ വകയിരുത്തി.കൊച്ചിൻ കപ്പൽ ശാലയ്ക്ക് ബജറ്റിൽ 650 കോടി രൂപ അനുവദിച്ചു. കൊച്ചിൻ പോർട്ട് ട്രസ്റ്റിന് 26.28 കോടിയും. 15236.64 കോടി രൂപയാണ് സംസ്ഥാനത്തിന്റെ നികുതി വിഹിതം. ബജറ്റിൽ കേരളത്തിന് ലഭിച്ചത് ടീ ബോർഡിന് 200 കോടി സ്പൈസസ് ബോർഡിന് 120 കശുവണ്ടി കയറ്റുമതി കൗൺസിലിന് 10 കോടി തോട്ടം മേഖലയ്ക്ക് 681.74 കോടി സമുദ്രോൽപന്ന വികസനബോർഡിന് 77 കോടി content highlights;2020 unidon budget allocation for kerala
from money rss http://bit.ly/36JDbXH
via
IFTTT