121

Powered By Blogger

Thursday, 11 December 2014

കോള്‍ നിലങ്ങളിലെ അനധികൃത ചീനലുകള്‍ നീക്കം ചെയ്യണം











Story Dated: Friday, December 12, 2014 03:02


പൊന്നാനി: പൊന്നാനി കോള്‍ നിലങ്ങളില്‍ മത്സ്യ ബന്ധനം നടത്തുന്ന അനധികൃത ചീനലുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന്‌ ജില്ലാ കലക്‌ടര്‍ കെ.ബിജു നിര്‍ദ്ദേശിച്ചു. അനധികൃത ചീനലുകള്‍ ഉപയോഗിച്ച്‌ മത്സ്യ ബന്ധനം നടത്തുന്നതിനാല്‍ നീരൊഴുക്ക്‌ തടസ്സപ്പെടുന്നതായി പൊന്നാനി കോള്‍നില ഏജന്‍സി യോഗത്തില്‍ കര്‍ഷകര്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ്‌ നടപടി. ചീനലുകള്‍ നീക്കം ചെയ്‌തില്ലെങ്കില്‍ കര്‍ശന നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന്‌ കലക്‌ടര്‍ അറിയിച്ചു.










from kerala news edited

via IFTTT

Related Posts:

  • മാഞ്ചിയെ ചൊല്ലി ആര്‍.ജെ.ഡിയിലും ഭിന്നത Story Dated: Monday, February 9, 2015 03:02പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയെ ചൊല്ല ലാലു പ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയിലും എം.എല്‍.എമാര്‍ക്കിടയില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. മാഞ്ചിക്കുള്ള പിന്തുണ പിന്‍വലിച്… Read More
  • നവജാത ശിശു പിറന്നത്‌ 'ഗര്‍ഭിണിയായി' Story Dated: Monday, February 9, 2015 02:44ബീജിംഗ്‌: നവജാത ശിശു പിറന്നത്‌ ഗര്‍ഭിണിയായി. ചൈനയിലാണ്‌ സംഭവം. ചൈനീസ്‌ ദമ്പതികള്‍ക്ക്‌ പിറന്ന കുഞ്ഞിന്റെ വയറ്റില്‍ മറ്റൊരു കഞ്ഞു കൂടി ഉണ്ടായിരുന്നു. കൈകാലുകളും വാരിയെല്ലും ആമാശയ… Read More
  • കടം വാങ്ങിയ 60 രൂപ തിരിച്ചുചോദിച്ചതിന് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം Story Dated: Monday, February 9, 2015 02:45ഭോപ്പാള്‍: കടംവാങ്ങിയ 60 രൂപ തിരിച്ചുചോദിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം കൊലബപാതക ശ്രമത്തിലെത്തി. അയല്‍വാസിക്കു നല്‍കിയ പണം തിരിച്ചുചോദിച്ചയാളെ കടം വാങ്ങിയ ആളും സുഹൃത്തുക്കളും ചേര്‍… Read More
  • റോഡ്‌ തകര്‍ന്നു Story Dated: Monday, February 9, 2015 02:33തിരുവമ്പാടി: മുക്കം ഗ്രാമപഞ്ചായത്തിലെ കണ്ണഞ്ചീരിപൊയില്‍-പറശ്ശേരി പറമ്പ്‌ റോഡ്‌ തകര്‍ന്ന്‌ യാത്രാദുരിതത്തിലായെന്ന്‌ നാട്ടുകാരുടെ പരാതി. കല്ലുരുട്ടി-മുത്തേരി റോഡില്‍ അറ്റകുറ്റ… Read More
  • ഫുട്‌ബോള്‍ ദുരന്തം: ഈജിപ്തില്‍ മത്സരങ്ങള്‍ക്ക് നിരോധനം Story Dated: Monday, February 9, 2015 03:17കെയ്‌റോ: ഈജിപ്തിലെ ഫുട്‌ബോള്‍ ലീഗ് മത്സരങ്ങള്‍ക്ക് അനിശ്ചിത കാലത്തേക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. കെയ്‌റോ സ്‌റ്റേഡിയത്തില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ സംഘര്‍ഷത്തില… Read More